Sunday, November 22, 2015

മനുഷ്യ മനസ്സ്‌

മഞ്ഞു പെയ്യുന്ന  ആഗ്രഹവുമായെത്തി തണുത്ത കാറ്റു വന്നു തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള്‍ ഷൈത്യത്തെ സ്തുതിക്കും...

എന്നും ഇങ്ങനെ തണുപ്പും കൊണ്ടിരുന്നെകിൽ എന്നു കൊതിക്കും...

ശൈത്യത്തൈറ്റ്‌  ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!

ത്ണുത്തുറച്ച്‌ വിരക്കുബൊ  അതേ നാവുകൊണ്ട് നമ്മള്‍ തണുപ്പിനെ ശപിക്കും...

ഈ നശിച്ച തണുപ്പ്‌

കാലം മാറി.. വെയില്‍ വരും, അപ്പോള് നാം സംന്തോഷം കൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലാതാവും

പിന്നെയും...

അയ്യോ എന്തൊരുഷ്ണം...
മനുഷ്യൻ ഇങ്ങനെയൊക്കെ തന്നെയാണു...

Friday, November 20, 2015

പ്രതീക്ഷകൾ

പ്രതീക്ഷയുടെ മുള്‍ക്കിരീടത്തിന് കനം വയ്ക്കുന്നു
മൂടുപടത്തിനുള്ളില്‍ കാക്ക ചികയുന്നു
എന്തിനോ വേണ്ടി കരഞ്ഞൊരാ കുഞ്ഞിന്‍റെ
അധരത്തില്‍ വീണു പടര്‍ന്നു കണ്ണീര്‍ക്കണം.
ചിന്താ സരണിയില്‍ ശ്മശാന മൂകത
ദിവാസ്വപ്നത്തില്‍ ചിതറിയ വളത്തുണ്ടുകള്‍
രാത്രിയിലെ മഴയ്ക്ക് ചൂട് കൂടുന്നു
ഉരുകി വീഴുന്നു ആകാശം കല്ക്കരിത്തുണ്ടുപോലെ
ആരോ പറഞ്ഞു മരണം കോമാളിയാണെന്ന്
നിഴല്‍ പോലെ കൂടുന്ന കൂട്ടുകാരന്‍
നഷ്ടങ്ങളുടെ കഥകള്‍ അടുപ്പത്ത് വേകുമ്പോള്‍
പുറമെ പുഞ്ചിരി മേമ്പൊടി ചേര്‍ത്തു ഞാന്‍
ഇന്നെന്റെ കണ്ണും കരവും വിറയ്ക്കുന്നു
എന്തിനോ വേണ്ടി പിടയുന്നു മാനസം
മറിഞ്ഞു വീഴുന്ന തൂലികാഗ്രത്തിലെ
മഷിയെന്റെ മനസ്സില്‍ പടരുന്നു വീണ്ടും
എത്രയോ കാതം നടന്നു തളര്‍ന്നു ഞാന്‍
നീയെന്റെ ചാരെയെന്നോര്‍ത്തു കൊണ്ടേ
പതിയെ നടത്തം നിറുത്തി നോക്കേ
പദനിസ്വനങ്ങള്‍ അകന്ന പോലെ...
നിദാഘ മൌനത്തിന്റെ ചെപ്പില്‍ മയങ്ങവേ
നെഞ്ചില്‍ തറച്ചതൊരു കൊള്ളിമീനായ്
ചിന്നിച്ചിതറിയ രുധിരത്തിന്‍ ശോഭയില്‍
കാഴ്ച്ചയില്‍പ്പെട്ടവ അഗ്നിതാരങ്ങളായ്....

Thursday, November 19, 2015

എൻ ഓർമ്മകൾ


ഒളിച്ചിരിക്കുകയായിരുന്നു
..
കാടിന്റെ ഉള്‍ത്തുടിപ്പുകളറിഞ്ഞ്
മല മടക്കുകള്‍ക്കുള്ളില്‍ നിന്നെപ്പോഴോ പുറപ്പെട്ടു..
ഓര്‍മ്മകള്‍ പതറുന്നു...

താഴെയ്ക്കെത്തവേ
ചോര പൊടിയുന്നുണ്ടായിരുന്നു..
നോവുന്നുണ്ടായിരുന്നു.. ചെറുതായി..
ആര്‍ത്തലച്ചു ചിരിച്ചു, പക്ഷേ, മനസ്..

ഓര്‍മ്മകള്‍ വരണ്ട കൈവഴികളാകുന്നു...
തണുപ്പെന്ന മോഹവുംഉരുകിയകലുന്നു.. 

സ്വപ്നങ്ങളില്‍ നിന്നു പോലും 
പടിയിറക്കപ്പെടുന്ന മലകളെ കണ്ട് 
തീക്കാറ്റില്‍ ഉയിരകലുന്ന 
പുല്‍നാമ്പുകളെപ്പോലും ഭയന്ന് .. 
ഒളിച്ചിരിക്കുന്നു...

Tuesday, November 10, 2015

ബാല്യകാല സ്മരണകൾ

എന്റെ ദിന രാത്രങ്ങൾ
ഞാൻ കാട്ടിയ കോപ്രായങ്ങൾ
പൂതുബിയെ പിടിച്ച്‌
പാറിക്കളിച്ചു നടന്ന
സൗഹൃദ ബാല്യത്തിൽ
കൈവിട്ട ഓർമ്മകൾ
കണ്ണാരം പൊത്തി കളിച്ച
പകലുകൾ ,കുറുക്കന്മാർ
ഓരിയിടുന്നത്‌ കേട്ട്‌ ഭയന്ന്
ഉറക്കം വരാത്ത രാത്രികൾ
പോട്ടിയ ചിരട്ട കഷണങ്ങളിൽ
അച്ചികളാക്കി ഉണ്ടാക്കിയ
അനേകം പുട്ടിൻ കഷണങ്ങൾ
ചാക്കിൻ ചൂടി കെട്ടിയുണ്ടാക്കിയ
ഉറികളിൽ തൂക്കിയിട്ടതും
ഒറ്റക്കാവുബൊ നെരമ്പൊക്കിനായ്‌
ഇളം കാറ്റിനോടും കിളികളൊടും
കിന്നരം പരഞ്ഞു നടന്നതും
നേരമൊത്തിരി കഴിയുബൊ
മുത്തച്ചൻ പ്ലാവിൽ ചോട്ടിൽ
കിടന്നുറങ്ങിയതും എല്ലാം ഇന്ന്
ഒർക്കുബ്ബൊ കണ്ണു നിറയുന്നു
തിരമാലകൾ കണക്കെ
മറ്റൊന്ന് വീശിയടുക്കൊബൊ
മുന്നെ വന്നത്‌ ഇല്ലാതെയാവുന്നു
ഭാക്കിയാവുന്നത്‌ മനമാം കരാഗ്രഹത്തിന്റെ
ദീർഗ്ഗ നടുവീർപ്പുകൾ മാത്രം...

Sunday, October 25, 2015

വായന

            വായന
രാത്രിയുടെ ഇത്തിരി വെട്ടത്ത്
പുസ്തം തുറന്നു അവളിരുന്നു
വരികൾക്കിടയിലൂടെ ചിന്തകൾ
ശര വേഗം പാഞ്ഞുകൊണ്ട്ടിരുന്നു
ഓർമ്മകൾ ഒടിമാരഞ്ഞപ്പോൾ
മിന്നൽ പൂപപ്പെടുന്നത് പോലെ
കാലചക്രം ശത വേഗം കറങ്ങുകയായിരുന്നു
അമാന്ധത്ത്തിനു സമയമില്ലായിരുന്നു
എല്ലാം ചിലപ്പോ മ്ഷ്ട്ടങ്ങളി തിന്നും
ചിലപ്പോ രസകരമായ നിമിഷങ്ങളും
ഇതിനൊക്കെ വേദിയൊരുക്കാൻ
വായനക്ക് മാത്രേ സധിക്കൂ
അവൾ വായന തുടര്ന്നു
അവ മെനഞ്ഞു കൂട്ടുന്ന അനുഭൂദിയെ ആസ്വദിച്ച്  

Monday, October 19, 2015

മരിച്ചു കഴിഞ്ഞ്‌

കടലാസു നിരയുന്നില്ല
പേന ചലിക്കുന്നുമില്ല
ആരും വാഴിക്കുന്നില്ല
കാണുന്നുപോലുമില്ല
ഞാൻ ഉറക്കെ ആലറി
എല്ലാവേരും ഇവിടെ വരൂ
അരും വന്നില്ല
ഞാൻ അറിയാതെ അതു
സംഭവിച്ചിരിക്കുന്നു
എന്റെ അവസാനം
അരൊക്കെയൊ എന്തിനൊക്കെയൊ
കോപ്പു കുട്ടുന്നു
ഞാനുമായി എറ്റവും അടുത്തവർ
എല്ലാം കരയുന്നു
അരൊക്കെയൊ സംസാരിക്കുന്നു
ഇഷ്ടമില്ലെക്കിലും തടയാനാവുന്നില്ല
ഞാനുമായി സ്നേഹത്തിലല്ലാത്ത
അബു പറയുന്നത്‌ ഞാൻ കെട്ടു
ഞാൻ നല്ലവനായിരുന്നു ധീരനായുരുന്നു...
അബു നിന്നക്കിത്‌ ജീവിക്കുബ്ബൊ
പറഞ്ഞിരുന്നെക്കിൽ നക്കുക്ക്‌
കെട്ടിപ്പുണർന്ന് ചിരിക്കാമാരുന്നു
എനിക്കും അത്‌ ചെയ്യാമായിരുന്നു

Saturday, October 17, 2015

ദില്ലിയിൽ നിന്നും പത്താൻ കൊട്ടിലേക്ക് ഒരു സെക്കന്റ്‌ ക്ലാസ് യാത്ര

എം മുകുന്ദന്റെ രണ്ടാം ദേശമാണ് ഡല്ഹി ഒരു സംശയവും ഇല്ല എന്റെയും രണ്ടാം ദേശമാണ് ദില്ലി,സാഹിത്യ ചരിത്രത്തിൽ അദ്ദേഹം രണ്ടാം ദേശത്തിന്റെ കഥ പറഞ്ഞു ചിരപ്രതിഷ്ട്ട നേടിയപ്പോൾ എനിക്ക് അങ്ങനെ ഒരു ദുരുധേശവും ഇല്ലെന്നു ആദ്യമേ പറയട്ടെ..ആധുനിക ഇന്ത്യയുടെ സംഭാവഗതികൽക്കെല്ലാം ദില്ലി സാക്ഷ്യം വഹിച്ച്ചപ്പോ എന്റെ ചരിത്രത്തിൽ ഒരു ഇടത്താവളം കൂടിയായിരുന്നു എന്റെ ദില്ലി..ദില്ലിയിൽ ഇന്ത്യയുടെ പല ദേശങ്ങളും സംസ്കാരങ്ങളും അറിഞ്ഞു യാത്ര ചെയ്യാം. ഓരോ യാത്രയുടെയും പടിനിതഫലങ്ങൾ വിനോദത്തിനും വിശ്രമത്തിനും അവസരമുണ്ടാക്കുക എന്നതിനുമപ്പുറം ഒരോ യാത്രയും എത്തപ്പെടുന്ന ദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിലേയ്ക്ക്‌ കൂടി നമ്മെ കൂട്ടിക്കൊണ്ട്‌ പോകുന്നു എന്നുള്ളത് കൂടിയാണ്. ഇങ്ങനെയുള്ള യാത്ര കബത്തിനിടയിൽ വലുതും ചെറുതുമായ കൂട്ടങ്ങളായി ഞാൻ ഒത്തിരി ഓട്ടപ്രതിക്ഷിണങ്ങൾ യാത്രകൾ  നടത്തിയിട്ടുണ്ട് അങ്ങനെ തന്നെ പറയാം കാരണം പലപ്പോയും എന്റെ യാത്രകൾ പലതും മുന്കൂട്ടി തീരുമാനിച്ച്സുരപ്പിച്ചതായിരുന്നില്ല...പഞ്ചാബിലെ അമൃത്സർ,പട്യാല,വാഗബോര്ടെർ,ഹിമാചലിൽ ടെൽഹൌസീ,കജിയാർ ഷിംല,ചണ്ടിഗണ്ട്,രാജസ്ഥാൻ അങ്ങനെ ഒത്തിരി യാത്രകൾ... ഒരു മാത്രപോലും നിശ്ചലതയുടെ നിഴലുകൾ വീഴാത്ത ദില്ലിയുടെ തിരക്കുകളിൽനിന്നുള്ള ഒരു താൽകാലിക രക്ഷപെടൽ കൂടിയാരുന്നു പല യാത്രകളും(ഇടമുറിയാത്ത കോളേജ് ദിനങ്ങളും അത്രയൊന്നും രസകരമല്ലാത്ത ഹോസ്റ്റൽ വാസവും)
ദില്ലിയിൽനിന്നും ഏകദേശം 600കിലോമീറ്ററോളം ദൂരമുണ്ട്‌
കജിയാർ. "മനോഹരമായ സ്ഥലത്രേ ഇന്ത്യയിലെ  സ്വിറ്റ്സർലൻഡ് എന്നാണ് അറിയപ്പെടുന്നത് ഐസ് കാണും കജിയാർ ഏറ്റവും മനോഹരിയാവുന്നത് ഈ മാസത്തിലാണ് ചെറിയ ചെറിയ മഴ അതാണ അവിടെത്തെ കാലാവസ്ഥ " ഫാസിൽ ഫത്വവ ഇറക്കി.
ഇതൊക്കെ കേള്ക്കേണ്ട താമസം രാജപ്പൻ പണി തൊടങ്ങി..ഓൻ അങ്ങനെയാണ് എന്റെ നാട്ടു ഭാഷയിൽ പറഞ്ഞാൽ "നിക്ക പോരുതിയില്ലത്ത്ത ഒരു ജന്മം "മാവ് കൊയച്ച് റൊട്ടി ചുട്ടു ചിക്കെണ്‍ ഫ്രൈ പോരിച്ച്ചുണ്ടാക്കി ടൊമാറ്റോ ഫ്രയ്യും അകെ ഉഷാർ..അങ്ങനെ മൊത്തം എണ്ണി നോക്കുമ്പോ അന്ജ്ജെണ്ണം കിട്ടി ഞാനും കരീം (റാഷിദ്‌ )അച്ചായാൻ (യുസുഫ് )ബി.എം.നായര് (ഹസീബ് )രാജപ്പാൻ (ഇക്ബാൽ വികെ) പിന്നെ നമ്മുടെ ലൈഫ് കോച്ച് സാക്ഷാൽ അസീൽ കൂടെ ഉള്ളത്.  സാക്ഷാൽ മുഫ്തി ഇല്ല പിന്നെ കുണ്ടുവും...
ട്രയിനിലെ പ്രതീക്ഷ പ്രയാസം രാജപ്പെനെ അരീച്ചപ്പൊ എനിക്കുള്ളത് ഞാൻ ഉണ്ടാക്കിത്തരാം എന്ന് രാജപ്പാൻ അത് വാക്കാണ്‌ എന്നും  അന്ന് എന്നെ സീറ്റിൽ ഇരുത്തി രാജപ്പൻ കകൂസിനടുത്ത് നിലത്ത്താൻ ഇരുന്നത് എന്നത് ഞാൻ പിന്നെയാണ് കണ്ടത്..ട്രെയിൻ യാത്ര അതി കഠിനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജീവിതത്തിൽ ക്ഷമ പരീക്ഷിക്കപെടുന്ന നിമിഷങ്ങളാണ് രിസര്വേഷനിൽ പോലും പിന്നീട് ഞങ്ങളുടെ ജനറൽ പറയേണ്ടതില്ലല്ലോ..അപ്പർ ബെര്തുകൾ ആജാനുഭാഹന്മാരായ സർദാർജിമാർ കയ്യടക്കിയിരിക്കുന്നു കാലമാടന്മാർ.. ഒരു കൂപ്പ നിയമപാലകർ കയ്യടക്കിയിരിക്കുന്നു..ഇവിടുത്തെ നിയമപാലകർ കാപാലികരാണ് ശുനകർ...കൂടെ ഒരു സുന്ദരനായ ചെറുപ്പകാരൻ ആകെപ്പാടെ നോക്കിയപ്പോ ഒരു സൽമാൻ ഖാൻ ലുക്ക്‌ ഉണ്ട് അല്പ്പം സമയം എദുത്റ്റ്ഘ് നിരീക്ഷിച്ച്ചപ്പോയാണ്കയ്യിലെ വിലങ്ങു അച്ചായാൻ കാണിച്ചു തന്നത്..പിന്നീട് സംശയങ്ങളായി..
  സുന്ദരനായ ചെറുപ്പകാരൻ വിഷമങ്ങളൊക്കെ അടക്കി പിന്നീട് ചര്ച്ചയും ശ്രദ്ധയും അതിലേക്ക് മാറി മനോഹമായ രീബോക്കിന്റെ തൊപ്പി,നൈക്കിയുടെ ടി_ഷർട്ട്‌,ചന്തമുള്ള വാച്ച് എല്ലാം ഒരു സമ്പന്നനായ ചെരുപ്പകാരനെ പ്രതീതി ജനിപ്പിക്കുന്നു അല്പ്പം സമയം കഴിഞ്ഞപ്പോ അയാള് തലയിലെ തൊപ്പിയൂരി കയ്യിലെ വിലങ്ങ് ട്രെയിനിനോട്‌ ബന്ധിച്ചു..തലയിൽ വലിയൊരു മുറിവ് പറ്റിയിരിക്കുന്നു  ഒരു വെടിയേറ്റ പാട് പോലെ, കാര്യങ്ങൾ അടുത്ത്തരിഞ്ഞപ്പോയാണ് അയാള് ഒരു കൊള്ളാക്കരനാനെന്നും, കൊള്ള ശ്രമത്തിനിടയിൽ വെടിയേറ്റതാനെന്നും പോലിസികാർ പറഞ്ഞു തന്നത് പത്താൻ കൊട്ടിലെക്ക് തെളിവെടുപ്പിന് കൊണ്ട് പോവയനെത്രേ.. എന്തൊരു വൈരുദ്യ, സുന്ദരനായ ആ ചെറുപ്പക്കാരനു തൊഴിൽ ചെയ്ത് ജീവിച്ചൂടെ, ഞാൻ ചിന്തിക്കാൻ തൊടങ്ങി, ഞാൻ കേട്ട കഥകളിലെ കൊല്ലക്കരോക്കെ കിരാത്മാരയിരുന്നു..രാക്ഷസ രൂപമുള്ളവർ,കൊബല്ലുകലുള്ളവർ പക്ഷെ ഇന്ന് അത് മാറിയിരിക്കുന്നു.. യാത്ര അത് ലോകത്തെ കാണലാണ്.. പൊലീസുകാർ  അയാളുടെ തല മുറിവിൽ മരുന്ന് വെച്ച് കൊടുത്തു, സഹതാപമോ അതോ ഗതികേടോ അറീല്ല, ആയാലും മനുഷ്യൻ ആണല്ലോ എനിക്ക് കരച്ചിൽ വന്നു തൊടങ്ങി ഗതികെട്കൊണ്ടാവും ഞാൻ പറഞ്ഞു "അതിനു ഇമ്മാതിരി തൊന്യസാണൊ കട്ട്ണ്ട്യത് " അച്ചായാൻ പിരുപിരുത്ത് ചവക്കുന്നതിന്റെയും കുരക്കുന്നതിന്റെയും പ്രതീതി ജനിപ്പിച്ച് ട്രെയിൻ നീകൊണ്ടിരുന്നു രാത്രിക്ക് ദൈര്ഗ്യം കൂടുന്നുണ്ടോ വേണ്ടായിരുന്നു റിസര്വ് ചെയ്ത് വരായിരുന്നു ഞാൻ സ്വയം കുറ്റപ്പെടുത്തി.. പകൽ കാഴ്ച്ച രസകരമാണ് പഞ്ചാബിന്റെ ഹരിത ഭംഗി മനോഹരമാണ്, കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഗോതമ്പുപാടങ്ങളും ചോളപാടങ്ങളും കാഴ്ച്ചകളെ പിന്നിട്ട്‌ ഓടി മറഞ്ഞു. സന്തോഷവും ഇടയ്ക്കെപ്പോഴോ തോന്നിയ ചെറു വിരസതയും ഇഴചേർന്ന പത്തുമണിക്കൂറുകൾക്കൊടുവിൽ എത്തപ്പെട്ടത്‌ തണുത്ത് കാറ്റുവീശുന്ന പഴമയുടെ ജരാനര ബാധിച്ച
ഗ്രാമീണതയുടെ നന്മകൾ വറ്റിവരളാത്ത വലിയതോ ചെറിയതോ എന്ന് പറയാൻ പറ്റാത്ത ഗ്രാമത്തിലേക്ക്‌. ഒരോ യാത്രയും വൈവിധ്യമാകുന്നത്‌ ആ ദേശത്തെ അറിയുകയും വേഷഭൂഷാധികളിലൂടെയും ചരിത്ര ദൃശ്യ കലയിലൂടെയും ആ ഗ്രാമീണ സംസ്കാരവുമായി ഇഴചേരുകയും കൂടി ചെയ്യുമ്പോളാണു. യാത്രയുടെ അനുഭൂതി പൂർണ്ണമാവുന്നതും അവിടെയാണു.
പഴമയുടെ പാരമ്പര്യവും തനിമയും കൈവിടാതെ വര്ധ്ക്യത്ത്തിന്റെ  പ്രൗഡിയോടെ നിലകൊള്ളുന്ന പത്താൻകൊട്ട് ആദ്യ കാഴ്ച്ചയിൽ തന്നെ ഒരത്ഭുതമാണു. ഒന്നും സുനിഷിതമല്ലേ ഇവിടേം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പട്ടാള വണ്ടി തലങ്ങും  വെലങ്ങും   നീഗുന്നു.. പിന്നീടാൻ ഒരു വഴി പോക്കൻ പറഞ്ഞത് ഇവിടെ മിലിറ്റെരി കാംബ് ഉണ്ടെന്നു,ഇന്ത്യ പാക്ക് വിഭജന ചരിത്ത്രത്തിൽ ഉല്ലീഗിത്മാണു ഇവിടേം ഞാൻ നടുവീര്പ്പിട്ടു വിഭജനം എന്നും എന്റെ കണ്ണുകളെ ഈരനനീച്ചിട്ടുന്ദ് എന്താൻ അതിനു കാരണം അറീല്ല എനിക്ക് ഇന്നും അതിനു ഉത്തരമില്ല...ആ എടുകളയിരിക്കാം ഒരു പക്ഷെ പത്താൻ കൊട്ട് ഒരു എവിടെയോ  ഒരു രാഗം നഷ്ട്ടപെട്ട പ്രതീതി ജനിപ്പിക്കുന്നത്,എവിടെയും മിലിറ്റെരി സാധനസമഗ്രികൾ വില്ക്കുന്ന കടകൾ ചിരപുരാതനം എന്ന് തോനിപ്പികുന്ന ഒരു തരം മാകൂൽകണ്ണനെ തോനിപ്പിക്കുന്ന വണ്ടിയും ഇവിടുത്തെ പ്രത്യേകതയാണ്അങ്ങനെ കാഴ്ചയുടെ നിര നീളുന്നു പഴമയുടെ      പ്രൗഡിയൊട്ടും നഷ്ടപ്പെടാതെ തന്നെ ഇന്നും നിലനില്ക്കുന്നു എന്നത്  മറ്റു  നഗരങ്ങളിൽ നിന്നും ഇവിടം വ്യത്യസ്തമാക്കുന്നു........

എന്റെ ലോകം

പകലൊ രത്രിയൊ
പ്രണയത്തിലില്ല
പ്രണയത്തിനു ആരംഭമുണ്ട്‌
എന്നാൽ അന്ത്യില്ല
എന്റെ പ്രണയം ആകാശത്തിലല്ല
എന്നാൽ ഭൂമിയിലുമല്ല
എന്റെ സ്വകാര്യ സംഗമങ്ങളിൽ
പ്രണയത്താൽ എരിയുന്നു
നീ മാത്രമാണെന്റെ ജീവിതം
നീ മാത്രമാണെന്റെ ലോകം
അജ്ഞാതനായ ഭിഷഗ്വരാ
എന്നെ എന്റെ വിധിക്കു വിടൂ
ഞാൻ അനുരാഗിയാണു
ഞാൻ അവനിലേക്കുളളതാണു

Monday, September 28, 2015

ഉമ്മാമയില്ലത്ത വീട്




കൊട്ടും കുരവയുമില്ല
ആനയും താലപ്പൊലിയുമില്ല
നിലാവ് പോളിയിരിക്കാരുള്ള ഉമ്മയുടെ 
മുഖം മഴക്കാര് പോലെയിരിക്കുന്നു
എവിടേക്ക് കണ്ണുകളെ പാഴിച്ച്ചാലും
വിഷാദവും വിലാപവും
വിടിന്റെ ഉമ്മര വാതില തൊറന്നു
ആളുകള് നിരന്ദരം കയറിയിറങ്ങുന്നു
ശബ്ദ മുഖരിതം
പതിവ് പോലെ ചൂടുള്ള ചായയും
മധുരമുള്ള പലഹാരങ്ങളും വന്നില്ല
എപ്പോ വന്നു എന്ന് ചോദിയ്ക്കാൻ
ഉമ്മറത്ത് ഉമ്മാമയില്ല






പ്രമുഖ്ചാമി സ്ത്രീകൾക്കൊപ്പം ഇരിക്കാത്തതും ബ്രഹ്മചര്യം പാലിക്കുന്നതും തികച്ചും അദ്ധേഹത്തിന്റെ വ്യക്തിപരമായ താത്പര്യങ്ങൾ മാത്രം സ്വാമിക്കെതിരെയുള്ള പല പോസ്റ്റുകളും കമന്റുകളും വളരെ ക്രിയാത്മകവും രസകരവുമായി തോന്നി . ഒരു സ്ത്രീയുടെ വയറ്റിൽ 10 മാസത്തോളം ചുരുണ്ടുകൂടിക്കിടന്ന് അവളുടെ മുലപ്പാൽ കുടിച്ച്‌ ആ മടിത്തട്ടിൽ സ്വപ്നം കണ്ട്‌ കിടന്ന് അമ്മേ എന്ന രണ്ടക്ഷരം ഉരുവിട്ട് മുളച്ച് വന്നപ്പോ ഇമ്മാതിരി വിടുവയുത്തരം പറയുമ്പോ ഒടുക്കം ആ അമ്മ കൂടി ഉൾപ്പെടുന്ന സ്ത്രീ വർഗ്ഗത്തോട്‌ അസ്പൃശ്യത കൽപ...ിക്കുന്ന വിചിത്രമായ നിലപാടിലെ നൈതികത ഒരു വിഷയം തന്നെയാണ്‌. പക്ഷേ ഒരു കാര്യമുണ്ട്‌. ഇവരുടെ ഈ നിലപാട്‌ കൊണ്ട്‌ മറ്റാർക്കും ഒരു ദോഷവുമില്ല. സ്വാമിമാർ അവരുടെ അല്ലറചില്ലറ വ്യാപാരങ്ങളും കൊപ്രായങ്ങലുമായി എവിടെയെങ്കിലുംപഞ്ജ നക്ഷത്ര സെട്ടപോക്കെയായി കെട്ടിടങ്ങളൊക്കെ ഉണ്ടാക്കി ആശ്രം എനൊക്കെ പേരൊക്കെ ഇട്ടു ജീവിക്കുന്ന ഉന്നകിക്ക് പുസ്തകം സ്വന്തം കഴിവ് ഉപയോകിച്ച് പരിഭാഷപ്പെടുത്തിയ എഴുത്തുകാരിയേക്കാൾ സ്വാമിക്ക്‌ പ്രാധാന്യം കൊടുത്ത, അഥവാ സ്വാമിയുടെ സാന്നിധ്യത്തിന്‌ വേണ്ടി എഴുത്തുകാരിയെ മാറ്റി നിർത്തിയ കറന്റ്‌ ബുൿസിന്റെ നിലപാടാണ്‌ പ്രതിഷേധാർഹം. ഏതായാലും ആ പരിപാടി നടക്കാതിരുന്നത്‌ നന്നായി..പിന്നിൽ പ്രവര്ത്തിച്ച ത്രെശൂർക്കാർ പുലിയാണ് കേട്ടാ
ആഘോഷങ്ങള്‍ പോലും സര്‍ഗ്ഗാത്മകമായി സംഘടിപ്പിക്കാന്‍ സാധിക്കാത്ത നമ്മുടെ ക്യാംബസ്സുകള്‍ കാണുമ്പോള്‍ ഭയമാണ് തോന്നുന്നത് . പ്രമേയപരമായി വട്ടപ്പൂജ്യത്തിലും താഴെ നില്‍കുന്ന ഒരു സിനിമയുടെ വേഷ- ഭാവാദികള്‍ അനുകരിക്കാന്മാത്രം ദാരിദ്രമാണോ നമ്മുടെ കോളേജുകളിലെ കൂട്ടുകാരുടെ ഭാവനയും ധിഷണയും ?
1) ക്യാമ്പസ്സും , തെരുവും , സമൂഹവുമെല്ലാം വെറും ആള്‍ക്കൂട്ട ഉന്മാദങ്ങളുടെ യുക്തിരഹിത ഇടങ്ങളായി മാറിയിരിക്കുന്നു . തിരശീലയിലും , തൂലികയിലും സൃഷ്ട്ടിക്കപ്പെടുന്ന സര്‍ഗ്ഗ സൃഷ്ട്ടികളും അത്രമേല്‍ ദരിദ്രവും , ജുഗുപ്സാവഹവുമാകുന്നു .
2) കേരളീയ ധിഷണയെയും , ചിന്തയെയും സ്വാധീനിച്ചിരുന്നത് ഇവിടുത്തെ കാംബസ്സുകള്‍ ആയിരുന്ന കാലമുണ്ടായിരുന്നു ; അല്‍പ്പം പുറകോട്ടു നോക്കിയാല്‍ . കവികളും , എഴുത്തുകാരും , ചിന്തകരും , തെളിമയാര്‍ന്ന ചിന്തയുള്ള രാഷ്ട്രീയ നേതാക്കളുമെല്ലാം അത്തരം കാംബസ്സിന്റെ പരിചേദങ്ങള്‍ ആയിരുന്നു .
3) ഇന്നത്തെ കുട്ടികള്‍ മോശക്കാരാന് എന്നല്ല പറയുന്നത് ,വീടില്ലാത്ത സഹപാഠിക്ക് ഒന്നാം തരാം വീട് നിര്‍മ്മിച്ചു നല്‍കുന്നതും , കൂട്ടുകാരിയുടെ രോഗിയായ അമ്മ കിടക്കുന്ന വീട്ടിലേക്കു റോഡ്‌ നിര്‍മ്മിച്ചു കോണ്ക്രീറ്റ് ചെയ്തു നല്കുന്നതുമെല്ലാം ഇതേ തലമുറയും , വിദ്യാര്‍ഥികളും തെന്നയാണ് . പക്ഷേ അവരുടെ ആവിഷ്ക്കാരങ്ങളെല്ലാം ചേലും , ചാരുതയുമില്ലാത്ത , ക്രിയാത്മക സര്‍ഗ്ഗാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭ്രാന്തമായ വേഷം കെട്ടലുകള്‍ മാത്രമായി , സഹാതാപാര്‍ഹമാകുന്നുണ്ട് .
4) ആഘോഷങ്ങള്‍ അര്‍മ്മാദങ്ങളായി അധപതിക്കുന്ന കോളേജുകളില്‍ നിന്നു തന്നെയാണ് ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കാനോ, വായിക്കാനോ , ഭക്ഷണം പങ്കുവയ്ക്കാനോ അനുമതി നിഷേധിക്കുന്ന തിട്ടൂരങ്ങളും ഇറങ്ങുന്നത് . ഇവിടെ പലരുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നും ഇക്കാലത്തെ കുട്ടികള്‍ മാത്രം കോളേജില്‍ പോകുന്നവരും , ആഘോഷിക്കുന്നവരും എല്ലാമാണെന്ന് . നമ്മളെല്ലാം ഭൂമിയിലേക്ക്‌ ജനിച്ചു വീണപ്പോഴേ ഇത്തരം ബിരുദങ്ങളുമായി വന്നവരാണ് ; കാംബസ്സും , ആഘോഷങ്ങളും ഒന്നും കണ്ടിട്ടില്ല എന്ന് .
മൂന്നാംകിട സിനിമകളെ അനുകരിക്കലലല്ല , കോളേജിന്റെ സര്‍ഗ്ഗാത്മകത . അത് സ്വന്തമായി വ്യക്തിത്വമില്ലാത്ത ഒരു വികല തലമുറയുടെ ലക്ഷണങ്ങള്‍ മാത്രമാണ് . എനിക്ക് മനസ്സിലാകുന്നില്ല ഈ കുട്ടികളെ . ഒരു പക്ഷേ പ്രായം കൂടുന്നതിന്റെയാകാം ...! എന്തായാലും നമ്മുടെ അനിയന്മാരും അനിയത്തിമാരും കാംബസ്സിന്റെ നന്മകളെയും , സര്‍ഗ്ഗാത്മകതകളെയും വീണ്ടെടുക്കട്ടെ ..!!





Saturday, September 26, 2015

ഒരു തിരോന്തപുരം യാത്ര



നാലജ്ജുകൊല്ലം മുന്നെ തിരുവൊന്തരം വരെ ഒരു യത്ര പൊയതായിരുന്നു.അൽപ്പ നേരത്തേക്ക്‌ ചിന്തകൾ ഇന്നലകൾക്ക്‌ വഴിമാറിപ്പോകുന്നു..എം.എൽ.എകാന്റീനിലുളള കാത്തിരുന്ന് മുഷിഞ്ഞുളള ഉച്ച ചൊറും കഷ്ട്കാലത്തിനു പൈസ പിരിച്ച എന്നേയും ക്‌Iറിക്കൊണ്ടിരുന്നു....കന്യകുമായിരിയെത്തി സൂര്യസ്തമയം കണ്ടില്ല..കോപ്പിലെ ടൂറും കണ്വീനറും ബസ്സും ടീച്ചർമ്മാരും ഒരോരുത്തരും പഴിചാരികോണ്ടിരുന്നു..പിന്നെയും പ്രതീക്ഷകളുണ്ടായിരുന്നു..കോവളം സന്ദ്യയൊടൊടത്തപ്പൊ പശ്ചാത്യ സംസ്കാരത്തിന്റെ നേർക്കാഴ്ച്കൾ നമുക്ക്‌ അന്യമാണെന്ന വേദമോദാൻ വന്നതു വിനീതനായ വിനീത്‌ മാഷായിരുന്നു..പിന്നെ കേട്ടതൊക്കെയും നഷ്ട്ബോദത്തിന്റെ മുറവിളികളായിരുന്നു...സാർൻന്മാരെ സ്കൂൾ മാനേജറെ പ്രിസിപ്പാളെ ട്രാവൻസുകാരെ ട്രൈവറേ എന്തിനേറെ ടൂർ കണ്ടു പിടിച്ചവരെ വരെ തേറിവിളിച്ചു കൊണ്ടയിരുന്നു...പേൺകുട്ടികൾ ചിലരൊക്കെ കരഞ്ഞുകോണ്ടേയിരുന്നു...സാർൻന്മാർക്ക്‌ കഴിവു പോരന്ന് കുശുബ്ബു കയറ്റിയത്‌ മാലതി ടീച്ചറായിരുന്നു....രൊഷം തീരില്ലെന്നും ഭക്ഷണം ത്യജിച്ച്‌ നിരാഹാരം കെടക്കാമെന്ന ആശയം പങ്കു വെച്ചത്‌ ഈ വിനിതനായിരുന്നു..കാലുവരിയെന്ന് ഷബിൻ മാഷു എന്നെ മുദ്രകുത്തി...അവസാനം പകലിന്ന സ്മപിതിയും കഴിഞ്ഞു എട്ടിനോടുക്കുബ്ബൊ പ്രശസ്തമായ ലീലാഗ്രൂപ്പിന്റെ ലോണിലിറക്കി..അരണ്ട വേളിച്ചത്തിൽ കബടി കളിയും പൂഴിയേറുമായി....വിസിൽ ശബ്ദം കേട്ട്‌ തീരിഞ്ഞു നോക്കുബ്ബൊ വിനീതായ സാർ കേട്ട തെറിവാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്‌......പുഴിയിൽ കിടന്നുരുണ്ടവർക്ക്‌ കുളിക്കാൻ അവസരവേണമെന്ന വീണ്ടുമുളള ബഹളം....അനുഭവം അന്നു കണ്ണുകളെ കരയിച്ചെങ്കിലും ഇന്നു രസകരമായ ഓർമ്മകൾ അതൊക്കെതന്നെയാണു....!

ഡി.കെ

Monday, September 21, 2015

ഡോക്ട്ടറും നെയ്സ്സും

സ്റെതെസ്കൊപ്പും സറിജ്ജും

മരുന്നിറ്റെ രൂക്ഷ ഗന്ധവും

വിറങൊലിക്കുന്ന ഇടവഴികളിൽ

ഒളിച്ചിറങ്ങുന്ന്തും വറ്റിയതുമായ

മിഴിഇതളുകൾ

കാലന്റെ വിളിയാലങ്ങല്ലക്കായ്

കാത്തിരിക്കുന്ന വെള്ള വണ്ടികൾ

വന്നും പോയും കൊണ്ടിരിക്കുന്നു

മോഹം


കാട്ടുവഴികൾ താണ്ടികടന്നു നുളളിക്ക

നുള്ളിക്കൊറീക്കുവാൻ മോഹം

തീത്തി പൊട്ടിച്ച്‌ ചില്ലറ കട്ടെടുത്ത്‌

കൂട്ടം കൂടി ഉപ്പിലിട്ടതു തിന്നുവാൻ

റോഡിലിട്ട വണ്ടിയുടെ കാറ്റൊഴിക്കുവാൻ

മോഹനങ്ങളെ വല്ലാതെയാകുബ്ബൊ

കൂകി വിളിച്ചാൽ ഓടിയെത്തിടാൻ

സൂസിയുമില്ല ലബ്ബയുമില്ല ശിനോജുമില്

ഷമ്മിയുമില്ല ചപ്പിയുമില്ല

കുഞ്ഞാപ്പു റെസിയയുമെയില്ല ഞാനിന്ന്

ഒറ്റക്കിരുന്ന് മോഹിച്ച്ം മോഹിച്ച്..."

ഞാൻ എഴുതി ഉണ്ടാക്കിയ അനേകായിരം
കഥകളിൽ കസ്തൂരിയുടെ മണം
നിന്നോടോതുള്ള ദിനങ്ങളിലുന്റായിരുന്നു
വെള്ളം നിറഞ്ഞ പാടത്ത്
വരിപൂ അറുക്കാൻ ഇറങ്ങിയത് നിനക്കൊര്മ്മയുണ്ടോ...
അന്ന് ഞാൻ ചളിയിൽ മുങ്ങി ആണ്ടപ്പോ
നിന്റെ ആമ്മ നിന്നെ തള്ളിയതോര്മ്മയുണ്ടോ
മറക്കിഴ്ങ്ങിന്റെ തണ്ട് കൊണ്ട് സ്റ്റാന്റ് കുത്തി
അതിന്റെ മേലെ ബൾബ്‌ കൂട്ടികെട്ടി മൈക്ക്
ഉണ്ടാക്കി പടിപ്പിച്ചത് നീയ്യായിരുന്നു
ഞാൻ കണ്ട അനേകായിരം മൈക്കുകളിൽ
ഏറ്റവും മനോഹരം നിന്റെ മൈക്കാണ്
കൊടിമരം നാട്ടാൻ കുഞ്ഞയിശയുടെ
വളര്ന്നു കൊണ്ടിരിക്കുന്ന വരിക്കപ്ലാവ്
കൊത്തിയത് ഞാനാനെങ്കിൽ ശകാരം
മുഴുവൻ കേട്ടത് നീയായിരുന്നു ..
എന്റെ എഴുത്തിനുള്ള തുച്ചമായ ലൈക്കുക
നിനക്ക് ഞാൻ സമ്മാനിക്കുന്നു കാരണം
നിന്നോടോത്ത്തുള്ള ഓർമ്മകൾന്റെ കവിത

Sunday, February 1, 2015

പാപിയെന്നും നീ തന്നെ
നല്ലവൻ ഞാനും
അറിയാതെ പോന്നു
നിന്നെ മാത്രം
ശരിയായ മാത്രയിൽ
നീ മാത്രമാണ്
നിന്നെ മാത്രമാണു
നീയെല്ലാതെ എനിക്കു
പ്രണയമില്ല
എന്റ്റെ ത്രെപ്തി
എന്റെ വിശപ്പ്
എന്റെ വഴി
എന്റെ നിശ്വാസം
എല്ലാം നീ തന്നെ
നിന്നിൽ അല്ലതാവുബോയും
എന്റെ വിശ്വാസം
നീനിൽ തന്നെയെന്നാണു
നീ വിസ്മയമാണെന്ന് ഞാൻ
അറിയാതെ പോകുന്നു
നീയാണു കടലും
നീയാണു ആകാശവും

Friday, January 30, 2015

അകല്ച്ചകളാണെറ്റെ സ്നേഹം


അകല്ച്ചകളാണെറ്റെ സ്നേഹം പുന്റ്നിറ്മ്മിച്ചത്പുല് കൂബില് ചിരിക്കുന്ന മഴത്തുളളിയൊട് നാട്ടുവഴിയോരത്തെ പൂമരങ്ങളോട്അന്തി മയങ്ങുബൊ അങ്ങാടിയില് നിന്ന് കൊലുമിഠായിയുമായി വരുന്നഉപ്പയോട്ഉച്ചകഞ്ഞിക്ക് മധുര ചെമ്മീന് പോടിച്ച് തരുന്ന ഉമ്മയോട്പളളിക്കുടവഴികളില് കുപ്പിവളയിട്ട് ചാബക്കയുമായി വരുന്ന റസിയയൊട്ഗുളികയുടെ വലിപ്പമുളള കോപ്രായ പെന്സില് കട്ടെടുത്ത കളളം പറഞ്ഞ കുഞ്ഞാപ്പൂനോട്ഈ നശ്ട്ട് പ്രണയങ്ങളെ കുറിച്ചൊരു മഹാകാവ്യമെയുതണം മലൊകരത് വഴിച്ച് കണ്ണീറ് പൊയിക്കണം ലോകത്തൊളം എന്ന് ഉലകം അത് വാഴിച്ച് വാചാലമാവട്ടെ

സ്മരാണകള് പുതുക്കുക്കൊണ്ട്.

 

അദ്യക്ഷരം പഠിപ്പിച്ച ഉമ്മയെ ഓർക്കുന്നുഅദ്യ പദം പഠിപ്പിച്ച ദേവി ടീച്ചറെസേവനത്തെ കുറിച്ച് പഠിപ്പിച്ച ഉപ്പയെ ലോകത്തെ കുറിച്ച് പഠിപ്പിച്ച വികെ മൊയ്ദുക്കയെ...!!"ഓരൊ അധ്യപക ദിനത്തിലും ആദ്യം ഓർമ്മ വരുന്ന എന്റെ പ്രധാന അധ്യപകരാണിവർ.പേരറിയുന്നതുംഅറിയാത്തദുമായ അനേകായിരം അധ്യാപകർ വിദ്യാർത്തി ജീവിത്തിലൂടെ കടന്നു പോയിട്ടുണ്ട്‌.പാഠ പുസ്ക്കം പകർന്നു തന്നവർ മതപാങ്ങള് പകറന്നു തന്നവർ.അധ്യപകനും വിദ്യാറ്ത്തിയും തമ്മിലുളള ബന്ധം അവർണ്ണീയമാണ്. ചരിത്രത്തിൽ ഉല്ലേഖിതമായ ഏകലവ്യറ്റെ കഥ ഗുരുവിനോടുളള ശിശ്യനോടുളള സ്നേഹത്തിറ്റെ പര്യായമാണ്.
അധ്യാപകരും അധ്യാപഹയനമ്മാരുമ്മുള്ള പളളിക്കൂട വഴികളിൽ ശോഭനമായ ഒരു വിദ്യാർത്തി സമൂഹത്തെ സൃഷ്ടിക്കാൻ അധ്യപകർക്കാവട്ടെ..! എല്ലാ എല്ലാ ഗുരുനാഥനെയും സ്മരാണകള് പുതുക്കുക്കൊണ്ട്.

കുഞ്ഞനിയൻ

 


ഇന്നലെഞാൻ എൻ കൂടണഞ്ഞപ്പൊ  പളളിക്കൂടത്തിലായിരുന്നു.പണ്ടു ഞാനന്ന് നാടുവിട്ടകലുബ്ബൊൾപോകല്ലിക്കാ എന്നവൻ ഒച്ചയിട്ടിരുന്നുആനകളിക്കാൻ കൂട്ടിനാരുണ്ടാകും എന്നവൻ ഉറക്കെ വിതുബ്ബിക്കൊണ്ടിരുന്നുഇന്നവന്ന് സാക്ഷാൽ ആനയെ തന്നെ വേണ്ടഎനിക്കാൻ പെയ്തിറക്കാൻ ഇന്നവന്ന്അംഗണത്തിലെ വീരകഥകളുണ്ട്‌ധീരകഥകളക്കായ്‌ ശാഠിച്ച അവനിന്ന്അനവധി കഥയിണ്ട്‌ എന്നോട്‌ ചൊല്ലുവാൻഅന്നെന്നിക്ക്‌ ഉയർച്ചക്കായ്‌ ദിക്കുകൾതേടിയുളള അന്തമായ യാത്രകളായിരുന്നുഅതങ്ങനെ ഇന്നലെ ഇന്നും തുടരുന്നുകുഞ്ഞൂഞ്ഞെ നിന്നോടൊത്തുള്ള ദിനങ്ങൾഎൻ മനസ്സിൽ തീർക്കുന്നു വരികളായ്‌തിരികെയില്ലന്നറൈഞ്ഞു ഞാൻ വിതുബ്ബുന്നു.

എടാ എനിക്ക്‌ നിന്നെക്കാൾ ഇഷ്ട്ം അവനെയാണു, നിന്റെ സ്വഭാവം തീരെശേീയല്ലെട്ട,നീ ആ ചെയ്ത്‌ ശരിയല്ലട്ടാ, നിനക്ക്‌ സ്ത്രീകളെ സ്നേഹിക്കാനറീല്ലട്ടാ, നീ ഗൗരവത്തോടെ സംസാരിക്കുബ്ബൊ ഒരു രസോല്ലട്ടാ ഇങ്ങനെ പറയുന്നവർ ചിലരുണ്ട്‌ എന്റെ ജീവിതത്തിൽ ഇവരുടെയിക്കെ കുറ്റപ്പെടുത്തലുകളും എത്രത്തോളം കൂടുന്നുവൊ എനിക്ക്‌ അത്രത്തോളം ഞാൻ അവരോട്‌ സംസാരിച്ചിരിക്കുന്നതും മണിക്ക്‌Uറകളോളം നീളും, ഇവരെയൊക്കെയാണെനിക്കേറഷ്ട്ം.... 

ഞാൻ പറയാനുദ്ദേശിച്ചതിതൊന്നുമല്ല ചിലതൊക്കെ നാം ആത്മർത്തമായി ആഗ്രഹിച്ചാൽ നടക്കതെ പോവും, പക്ഷെ ഞാൻ മറ്റുളളവരൂടെ കാര്യത്തിൽ ആഗ്രഹിക്കുന്നത്‌ അതിന്റെ ശുഭ പര്യവസാനത്തിലെത്തുബ്ബൊ ഏറെ ആസ്വദിക്കാറൗണ്ട്‌..ചില ലക്ഷ്യങ്ങൾ,ചില അകലച്ചകൾക്കുളള വിരാമങ്ങൾ, ചില ദുഖങ്ങൾക്ക്‌ ശേഷമുളള സന്ദോശങ്ങൾ, ചില അത്മാർത്ത സ്നേഹങ്ങൾ അതിന്റെ പരിസമാപ്ത്തിയാവുബ്ബൊൾ, അർഹിച്ചവർ നേടുബ്ബൊൾ.അങ്ങനെ സന്ദോശിക്കുന്നവർക്കൊപ്പം എന്റെ മനസ്സ്‌ എന്നു അവിടെയായിരിക്കും..അങ്ങനെ ആഗ്രഹിക്കുന്ന ഒന്നിന്റെ പരിസമാപ്തികായി കാത്തിരിക്കുന്നു.അങ്ങനെ  ഒന്നു സമാപ്തമായാൽ കുന്നൊളം പറയാനുണ്ട്‌ ഒരു അൽഭുത കലവർ തുർന്നു ചിരിക്കാനും സന്ദോശിക്കാനും.പിന്നെ ഇതു എഴുതിയത്‌ കേവലം ഒരു സന്ദോശത്തിന്റെ പുറംതളളൽ