മഞ്ഞു പെയ്യുന്ന ആഗ്രഹവുമായെത്തി തണുത്ത കാറ്റു വന്നു തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള്‍ ഷൈത്യത്തെ സ്തുതിക്കും...
എന്നും ഇങ്ങനെ തണുപ്പും കൊണ്ടിരുന്നെകിൽ എന്നു കൊതിക്കും...
ശൈത്യത്തൈറ്റ് ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!
ത്ണുത്തുറച്ച് വിരക്കുബൊ അതേ നാവുകൊണ്ട് നമ്മള്‍ തണുപ്പിനെ ശപിക്കും...
ഈ നശിച്ച തണുപ്പ്
കാലം മാറി.. വെയില്‍ വരും, അപ്പോള് നാം സംന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാവും
പിന്നെയും...
അയ്യോ എന്തൊരുഷ്ണം...
മനുഷ്യൻ ഇങ്ങനെയൊക്കെ തന്നെയാണു...
എന്നും ഇങ്ങനെ തണുപ്പും കൊണ്ടിരുന്നെകിൽ എന്നു കൊതിക്കും...
ശൈത്യത്തൈറ്റ് ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!
ത്ണുത്തുറച്ച് വിരക്കുബൊ അതേ നാവുകൊണ്ട് നമ്മള്‍ തണുപ്പിനെ ശപിക്കും...
ഈ നശിച്ച തണുപ്പ്
കാലം മാറി.. വെയില്‍ വരും, അപ്പോള് നാം സംന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാവും
പിന്നെയും...
അയ്യോ എന്തൊരുഷ്ണം...
മനുഷ്യൻ ഇങ്ങനെയൊക്കെ തന്നെയാണു...